ബിഹാറിൽ പുതിയ ഭരണമാറ്റം: സമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ദില്ലി: ബിഹാറിൽ ദീർഘകാലം നിലനിന്നിരുന്ന നിതീഷ് കുമാർ യുഗത്തിന് അന്ത്യം കുറിച്ചുകൊണ്ട് സമ്രാട്ട് ചൗധരി പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റു. പട്നയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. സമ്രാട്ട് ചൗധരിക്കൊപ്പം വിജയ് ചൗധരി, ബിജേന്ദ്ര യാദവ് എന്നിവർ ഉപമുഖ്യമന്ത്രിമാരായും ചുമതലയേറ്റു. അതേസമയം, നിലവിൽ തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകളിലായതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ സംബന്ധിച്ചില്ല. പുതിയ മന്ത്രിസഭയിൽ നിതീഷ് കുമാറിന്റെ മകൻ നിശാന്ത് കുമാർ ഉൾപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.​ രണ്ട് പതിറ്റാണ്ട് നീണ്ട ഭരണത്തിന് ശേഷമാണ് നിതീഷ് കുമാർ…

Read More

ബിഹാർ മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി നാളെ അധികാരമേൽക്കും; കൂട്ടിന് ജെഡിയുവിൽ നിന്ന് രണ്ട് ഉപമുഖ്യമന്ത്രിമാർ

നിതീഷ് കുമാറിന്റെ പിൻഗാമിയായി ബിജെപി നേതാവ് സാമ്രാട്ട് ചൗധരി ബിഹാർ മുഖ്യമന്ത്രിയാകും. നാളെ നടക്കുന്ന ചടങ്ങിൽ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് ബിജെപി ഔദ്യോഗികമായി അറിയിച്ചു. ബിജെപിയുടെ ബിഹാറിലെ ശക്തമായ ഒബിസി മുഖമായ 57 വയസ്സുകാരനായ സാമ്രാട്ട് ചൗധരി, ‘രാകേഷ് കുമാർ’ എന്ന വിളിപ്പേരിലും അറിയപ്പെടുന്നു. താരാപൂരിൽ നിന്നുള്ള എംഎൽഎയായ അദ്ദേഹം ബിജെപി സംസ്ഥാന അധ്യക്ഷനായി പ്രവർത്തിച്ച പരിചയവുമായാണ് ഭരണത്തിന്റെ അമരത്തെത്തുന്നത്.​ സമതാ പാർട്ടി നേതാവ് ശകുനി ചൗധരിയുടെ മകനായ സാമ്രാട്ട് ചൗധരി, 1990-ൽ ആർജെഡിയിലൂടെയാണ് തന്റെ…

Read More