ബംഗാളിൽ മമതയ്ക്ക് കനത്ത തിരിച്ചടി; വിമത നേതാവ് ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവ്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമതാ ബാനർജി വിഭാഗത്തെ പൂർണ്ണമായി ഒഴിവാക്കിക്കൊണ്ട് വിമത നേതാവ് ഋതബ്രത ബാനർജിയെ പുതിയ പ്രതിപക്ഷ നേതാവായി നിയമസഭാ സ്പീക്കർ അംഗീകരിച്ചു. തനിക്ക് എം.എൽ.എമാരുടെ ഭൂരിപക്ഷ പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്ന 59 ജനപ്രതിനിധികളുടെ കത്തുമായി ഋതബ്രത ബാനർജി സ്പീക്കറെ സമീപിച്ചിരുന്നു. ഈ കത്തിലെ ഭൂരിപക്ഷം പരിശോധിച്ച ശേഷമാണ് സ്പീക്കറുടെ നിർണായക പ്രഖ്യാപനം. അതേസമയം, മുതിർന്ന നേതാവ് ശോഭൻ ദേബ് ചതോപാധ്യായെ പ്രതിപക്ഷ നേതാവാക്കണമെന്ന് ആവശ്യപ്പെട്ട് മമതാ ബാനർജി പക്ഷം നൽകിയ കത്ത് സ്പീക്കർ തള്ളുകയും ചെയ്തു.​…

Read More

പശ്ചിമബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്: ഭവാനിപൂരിൽ മമതയും സുവേന്ദുവും നേർക്കുനേർ; സുരക്ഷ ശക്തം

പശ്ചിമബംഗാളിൽ നിർണ്ണായകമായ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുന്നു. ഏഴ് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 142 മണ്ഡലങ്ങളിലാണ് ഇന്ന് ജനവിധി തേടുന്നത്. രാവിലെ ഏഴു മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറു മണി വരെ തുടരും. ആകെ 1448 സ്ഥാനാർത്ഥികളാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്നത്. മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും നേർക്കുനേർ പോരാടുന്ന ഭവാനിപൂർ ഉൾപ്പെടെയുള്ള വിഐപി മണ്ഡലങ്ങൾ ഇന്നാണ് പോളിംഗ് ബൂത്തിലെത്തുന്നത്.​ കൊൽക്കത്ത ഉൾപ്പെടെ ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മേഖലകളിൽ കഴിഞ്ഞ തവണ…

Read More